ഞാന്‍ വടക്കുനിന്ന് ഒരുവനെ തട്ടിയുണര്‍ത്തി. അവന് വന്നു. കിഴക്കുനിന്നു ഞാന്‍ അവനെ പേരുചൊല്ലി വിളിച്ചു. കുമ്മായം കൂട്ടുന്നതുപോലെയും കുശവന് കളിമണ്ണു കുഴയ്ക്കുന്നതുപോലെയും അവന് ഭരണാധിപന്മാരെ ചവിട്ടിമെതിക്കും.