കവിണയില്‍ നിന്നെന്നപോലെ ക്രോധത്തിന്റെ കന്മഴ അവര്‍ക്കെതിരേ വര്‍ഷിക്കും, കടല്‍ ക്ഷോഭിക്കും, നദികള്‍ നിഷ്കരുണം അവരെ വിഴുങ്ങും.